2020 -ലാണ് ശംഭു കുമാര്‍ പരാതി നല്‍കിയത്. വെബ് സീരിസില്‍ സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപാരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭു ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. എക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്ത
മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.